Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Saturday, November 12, 2011

വിഘടിതരുടെ മറ്റൊരു കുപ്രചരണം കൂടി പൊളിയുന്നു..

സമസ്ത നേതാക്കളെ അബ്ബാസ്‌ മാലികി ഇറക്കി വിട്ടുവെന്ന പ്രചരണം പച്ച കള്ളം: കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം


സമസ്ത നേതാക്കളായ a) ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാരും b) ശൈഖുനാ ആലികുട്ടി  മുസ്ലിയാരും അബ്ബാസ്‌ മാലികിയോടൊപ്പം  അദ്ധേഹത്തിന്റെ  വസതിയിലെ ബുര്‍ദ-മൌലിദ് മജ്ളിസില്‍ 



 മക്ക: ബഹു.അബ്ബാസ്‌ മാലികി യുടെ വസതിയില്‍ നടന്ന ബുര്‍ദ-മൌലിദ് സദസ്സില്‍ പങ്കെടുക്കാന്‍ എത്തിയ ആദരണീയരായ സമസ്ത നേതാക്കളെ അലവി മാലിക്കി തന്‍റെ വസതിയില്‍ നി
ന്നും ഇറക്കി വിട്ടുവെണ്ണ വിഘടിത പ്രചരണം പച്ച കള്ളമാണെന്നും അത് തെളിയിക്കാന്‍ അവര്‍ തയ്യാറാകണമെന്നും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം 'വാദം പ്രതിവാദം' ലൈവ് ചര്‍ച്ച ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ്‌ ബൈലക്സ് MESSENGERIL പ്രവര്‍ത്തിക്കുന്ന വിഘടിത ക്ലാസ്സ്‌ റൂമില്‍ ജലീല്‍ മടവൂര്‍, മുഹമ്മദലി സഖാഫി എന്നിവരടങ്ങുന്ന ഉത്തരവാദിത്വപെട്ട വിഘടിത റൂം നേതാക്കള്‍ ഇപ്രകാരം അവരുടെ റൂമില്‍ സംസാരിച്ചത്.. 
കാന്തപുരത്തിന്റെ മഹത്വം പറഞ്ഞു, ബഹുമാനിരായ ശൈഖുന ആലി കുട്ടി മുസ്ലിയാരെയും കോട്ടുമല ബാപ്പു മുസ്ലിയരെയും അബ്ബാസ്‌ മാലികി ഇറക്കി വിട്ടുവെന്നും അക്കാരിയം തെളിയിക്കാനവശ്യമായവ തങ്ങളുടെ പക്കലുന്ടെ
ന്നും മക്ക മര്‍കസ് കമ്മിറ്റി സെക്രട്ടറി കൊടുവള്ളി നാസര്‍ ഹാജി, ഇസ്സുധീന്‍ സഖാഫി  തുടങ്ങിയവരും അവരുടെ ഗ്രൂപ്പ്‌ ഹാജിമാരും ഇതിനു സാക്ഷികളാനെന്നും അവകാശപ്പെട്ടായിരുന്നു ഇവരുടെ നുണ പ്രചരണം. 
എന്നാല്‍ ഈ കള്ള പ്രചരണം കയ്യോടെ റെക്കോര്‍ഡ്‌ ചെയ്തും നേരത്തെ അലവി മലികിയുടെ സദസ്സില്‍ പങ്കെടുത്ത സുന്നി പ്രവര്‍ത്തകരില്‍ നിന്നും ശേഖരിച്ച ഫോട്ടോകളും വിവരണങ്ങളും നിരത്തി  ഇതിന്നെതിരെ കേരള ഇസ്ലാമിക്‌ റൂം പ്രവര്‍ത്തകര്‍ ആഞ്ഞടിക്കുകയായിരുന്നു.
പ്രതി ദിനം ഇന്ത്യന്‍ സമയം രാത്രി 11. മുതല്‍     മര്കസിലെ വ്യാജ മുടിയെ കുറിച്ചും മറ്റും തുടരുന്ന 'വാദം പ്രതിവാദം പരിപാടിക്കിടെയാണ് ഈ വിഷയത്തില്‍ യാത്ര്ത്യം വിവരിക്കാന്‍ ബന്ധപ്പെട്ടവരെ വെല്ലു വിളിച്ചു കൊണ്ട് കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പ്രവര്‍ത്തകര്‍ രംഗതെത്തിയത്.
വ്യാജ കേശ വിഷയത്തില് ‍യാത്ര്ത്യം മനസ്സിലാക്കി വിഘടിത വിഭാഗം വിട്ട arckp എന്ന അബ്ദു റഹ്മാന്‍ സാഹിബ്‌(ജിദ്ദ), നൌഷാദ് സാഹിബ്‌ താഴെക്കോട്, mkdmujeeb സാഹിബ്‌, അബ്ദുസ്സമദ് ബിന്‍ അലി, ഉസ്താദ്‌ ജഹ്ഫര്‍ വില്ലന്‍ തുടങ്ങിയവരുടെ നെടിര്‍ത്വത്തിന്റെ നേത്രത്വത്തിലാണ് ലൈവ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. 'വാദം പ്രതിവാദം' ലൈവ് ചര്‍ച്ചകള്‍ ഇന്ന് രാത്രിയും തുടരും.