Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Saturday, December 10, 2011

സിറാജ് പത്രത്തിന്റെ മണ്ടത്തരങ്ങള്‍




വിളക്കു പത്രത്തിന്റെ ഓരോ ഫിത്നകളും  കേട്ട് ജനം ചിരിച്ചു , ആ ചിരിയിലും ഒരു കൂസലും ഇല്ലാതെ അടുത്ത ഫിത്നയുടെ വിഷയം തേടി കാരന്തൂരി പട 

കാന്തപുരം തട്ടിപ്പുകള്‍ ഇപ്പോയും  തുടരുന്നു , ബുദ്ധി അദേഹത്തിനു പണയം വെച്ചവര്‍ ഇപ്പോയും വാല് പോലെ പിറകില്‍ തുടരുന്നു

സമുദായത്തെ നാണം കെടുത്താന്‍ ഇറങ്ങി തിരിച്ചവരുടെ കളികള്‍ ഇനിയെത്ര  നമ്മള്‍ കാണാനിരിക്കുന്നു 

കാന്തപുരവും ഖുശ്ബുവും തമ്മിലെന്ത്?

കടപ്പാട് : http://www.ssfmalappuram.com/

ഖുശ്ബു പറഞ്ഞതും കോടതി വിധിച്ചതും

ഖുശ്ബുവിനെതിരായ കേസുകള്‍ സുപ്രീംകോടതി റദ്ദാക്കി
ന്യൂദല്‍ഹി: സിനിമാനടി ഖുശ്ബുവിനെതിരായ 22 ക്രിമിനല്‍ കേസുകള്‍ സുപ്രീംകോടതി റദ്ദാക്കി. വിവാഹപൂര്‍വ ലൈംഗികബന്ധം ന്യായീകരിക്കുന്ന വിധത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കേസുകള്‍. അവ റദ്ദാക്കാന്‍ മദ്രാസ് ഹൈകോടതി വിസമ്മതിച്ചതിനെതിരെ ഖുശ്ബു സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ തീരുമാനം. അഭിപ്രായസ്വാതന്ത്യ്രം എല്ലാവര്‍ക്കുമുണ്ടെന്ന് കോടതി വിശദീകരിച്ചു.
വിദ്യാഭ്യാസവും വിവരവുമുള്ളവര്‍ തങ്ങളുടെ വധു കന്യകയായിരിക്കുമെന്ന് കരുതില്ലെന്നും മറ്റുമുള്ള വിവാദ പരാമര്‍ശങ്ങളായിരുന്നു ഖുശ്ബു നടത്തിയത്. ഇതേതുടര്‍ന്ന് 2005ലാണ് തമിഴ്നാട്ടില്‍ പലേടത്തായി നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തമിഴ് സംസ്കാരത്തിനും മൂല്യങ്ങള്‍ക്കും നിരക്കാത്ത വര്‍ത്തമാനമാണ് നടിയുടേതെന്ന് കേസ് കൊടുത്ത പട്ടാളി മക്കള്‍ കച്ചിയടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ചില താരങ്ങളും കുറ്റപ്പെടുത്തിയിരുന്നു
April 29, 2010 മാധ്യമം


*********************
ന്യൂഡല്‍ഹി:വിവാഹ പൂര്‍വ ലൈംഗിക ബന്ധത്തെ ന്യായീകരിച്ചതിന്റെ പേരില്‍ നടി ഖുഷ്ബുവിനെതിരെയുള്ള 22 ക്രിമിനല്‍കേസുകള്‍ സുപ്രീംകോടതി റദ്ദാക്കി. വിവാഹപൂര്‍വ ബന്ധത്തെയും വിവാഹേതര സഹവാസത്തെയും ഖുഷ്ബു ന്യായീകരിച്ചിരുന്നു. ഇത് അവരുടെ വ്യക്തിപരമായ അഭിപ്രായപ്രകടനം മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനും ജസ്റ്റിസ് ബി.എസ്.ചൗഹാനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. തനിക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ കള്ളമാണെന്ന് അവകാശപ്പെടുന്ന ഖുഷ്ബുവിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി 2008ല്‍ നിരാകരിച്ചിരുന്നു. തുടര്‍ന്നാണ് അവര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്
29/04/2010 Mathrubhumi
ഖുശ്ബു പറഞ്ഞത് അവരുടെ അഭിപ്രായം. അത് കോടതി ശരിവെച്ചിട്ടില്ല. ഇനി വിവാഹ പൂര്വ ലൈംഗിത കോടതി ശരിവെച്ചാല് തന്നെ ‘ഞമ്മെക്കെന്ത്’ കാര്യം?

ഖത്തീബിനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ അയച്ചത് കാരന്തുരി സഅദി.

ചെമ്പരിക്ക ഖാസിയെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ അയച്ചത് ആരാണെന്ന് പുറത്ത് വരാനിരിക്കുന്നേയുള്ളൂ.